വൈദീകൻ നിരാവധി സ്ത്രീകളേ ബലാൽസംഗം ചെയ്യുകയും കന്യാസ്ത്രിയേ അടക്കം ചൂഷണം ചെയ്യുകയും ചെയ്തത്, പ്രതിയായ വൈദീകൻ കുറ്റങ്ങൾ സമ്മതിക്കുന്ന ഓഡിയോ രണ്ടാം ഭാഗം
ചോദ്യം ? അച്ചാ..ഉള്ള കാര്യം എന്താ സംഭവിച്ചത് എന്ന് തുറന്ന് പറ. സത്യം പറ
– വൈദീകൻ പറയുന്നത് ഇങ്ങിനെ..അവൾ വന്നു സംസാരിച്ച് കൊണ്ടിരുന്നപ്പോൾ അവളാണ് ആവശ്യം പറഞ്ഞത്. പിന്നെ ഉള്ളിലേ മുറിയിലേക്ക് പോയി.
ചോദ്യം? അവൾ തന്നെയാണോ അവളുടെ തുണി മാറ്റിയത്
– വൈദീകൻ. അതേ അവൾ തന്നെ ആയിരുന്നു
? മുഴുവനും അഴിച്ച് മാറ്റിയോ
– വൈദീകൻ, ഇല്ല അരക്ക് താഴേക്ക് ഉള്ളത് മാറ്റി
? അച്ചന്റെ തുണി ആരാ അഴിച്ചത്
– വൈദീകൻ, അത് ഞാൻ തന്നെ
? തുണി മുഴുവൻ അച്ചൻ ഊരുയോ- വൈദീകൻ
ഇല്ല പാന്റിന്റെ സിബ്ബ് മാത്രം
? എന്നിട്ട് അവൾ പറയുന്നത് അവളേ ബലമായി വലിച്ചിഴച്ച് ഉള്ളിൽ കൊണ്ടുപോയി നിങ്ങൾ അരക്ക് താഴേക്ക് വസ്ത്രം വലിച്ചൂരി എന്നും അടിവസ്ത്രം ബലമായി ഊരി മാറ്റി എന്നും ആണല്ലോ
– വൈദീകൻ, അവൾ അങ്ങിനെ പറഞ്ഞാൽ ഞാൻ നിഷേധിക്കുന്നില്ല
ഇത്തരത്തിൽ പോകുന്നു വൈദീകന്റെ കുറ്റ സമ്മതം സ്വയം വ്യക്തമാക്കുന്ന സംഭാഷണം. ഇത്ര കൃത്യമായ ഒരു ബലാൽസംഗം നടന്നിട്ടും ഇരക്ക് നീതി കിട്ടിയില്ല എന്ന് മാത്രമല്ല കുറ്റവാളിയേ പിടികൂടിയുമില്ല. ഇത്ര വ്യക്തമായ കാര്യങ്ങൾ പുറത്ത് വന്നിട്ടും സ്വമേധയാ കേസ് എടുത്ത് അന്വേഷണം നടത്താവുന്നതാണ്. എന്നിട്ടും നിയമവും സംവിധാനവും, വനിതാ കമ്മീഷൻ ഉൾപ്പെടെ അറച്ച് മാറി നില്ക്കുന്നു.
PART 1 കുറ്റ സമ്മതം നടത്തി പള്ളി വികാരി, ബലമായി ബലാത്സംഗം ചെയ്തു- ഓഡിയോ പുറത്ത്
കണ്ണൂർ ജില്ലയിലെ പൊട്ടൻപ്ലാവെന്ന സഥലത്തെ വികാരിയായിരുന്ന ഫാ മാത്യു മുല്ലപ്പളിളിയുടെ ചെയ്തികൾ വിശ്വസിക്കാനാവാതെ നിൽക്കുകയാണ് സമൂഹം. വൈദീകനും വൈദീകന്റെ വിശ്വസ്ഥനുമായി നടത്തുന്ന ഫോൺ സംഭാഷണത്തിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഓരോ ചോദ്യങ്ങൾക്കു മുമ്പിലും അടിപതറുകയാണ്… ഉത്തരം കിട്ടാതെ ചോദ്യങ്ങൾക്കുമുമ്പിൽ പതറുമ്പോൾ ഞാനൊന്നും ചെയ്തില്ല എന്നു പറയുന്ന വികാരി അവസാനം എല്ലാം സമ്മതിക്കുകയാണ്.
ചെറുപ്പം മുതലേ ഞാനൊരു സ്വയം ഭോഗം ചെയ്യയുന്ന വ്യക്തിയായിരുന്നെന്നും എന്റെ മാനസിക ബലഹീനതയിൽ സംഭവിച്ചുപോയതാണെന്നും വൈദികൻ തന്റെ വിശ്വസ്തനോട് ഏറ്റ് പറയുകയാണ്. പെൺകുട്ടിയെ തന്ത്രത്തിൽ പള്ളിമുറിയിലേക്ക് വിളിച്ചിരുത്തി സംസാരിക്കുകയയും തന്റെതാൽപ്പര്യം അറിയിച്ച് വേറെ ഒരു റൂമിലേക്ക് പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തന്നെ വലിച്ചിഴച്ച് അകത്തേ മുറിയിലേക്ക് കൊണ്ട്പോയി വൈദീകൻ അരയ്ക്ക് താഴേക്കുള്ള വസ്ത്രങ്ങൾ ബലമായി ഊരുകയായിരുന്നു എന്നും ബലാൽസംഗം ചെയ്തു എന്നുമാണ്. വിവാഹിതരായ യുവതിയെ സാധാരണ രീതിയിൽ ആയിരുന്നില്ല വൈദീകൻ ബന്ധപ്പെട്ടത്. കാരണം ബലാൽസംഗം രണ്ട് ദിവസത്തോളം ബ്ലീംഡിംഗ് നിലനിന്നെന്നും പെൺകുട്ടി പറയുന്നു
കേസെടുക്കാതെ വികാരിയെ ഒളിപ്പിച്ച് താമസിപ്പിക്കുന്നതിൽ ഇടവകക്കാരിൽ അമർഷം ഉണ്ടാക്കിയിട്ടുണ്ട്. കാസർഗോഡേക്ക് വികാരിയെ സഥലം മാറ്റിയിരിക്കുകയാണെന്നാണ് നേതാക്കൾ പറയുന്നത്