സ്‌കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം

സ്‌കൂൾ ബസുകളിലും മറ്റ് സ്വകാര്യവാഹനങ്ങളിലും എത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം. വാഹനങ്ങളിൽ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകരുത്. സ്‌കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്നും മറ്റ് സ്വഭാവദൂഷ്യങ്ങളില്ലെന്നും സ്‌കൂൾ അധികൃതർ ഉറപ്പാക്കണം.

സ്‌കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്കും മറ്റ് ജീവനക്കാർക്കും ബോധവത്കരണ ക്ലാസ് . കുട്ടികളെ സ്‌കൂളിൽ എത്തിച്ചശേഷം സ്വകാര്യവാഹനങ്ങൾ സ്‌കൂളിന് സമീപത്തെ റോഡരികിൽ പാർക്ക് ചെയ്യരുത്. സ്‌കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർ മദ്യപിച്ച് വാഹനം ഓടിക്കുന്നത് പരിശോധിക്കാൻ അപ്രതീക്ഷിത വാഹന പരിശോധന. സ്‌കൂൾ പരിസരങ്ങളിൽ കുട്ടികളെ റോഡ് മുറിച്ചുകടത്തുന്നതിന് പൊലീസിന്റെയും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെയും സേവനം ലഭ്യമാക്കണം.

സ്‌കൂൾ പരിസരങ്ങളിൽ മയക്കുമരുന്ന്, പുകയില ഉത്പന്ന വിൽപ്പന കർശനമായി തടയണം. സ്‌കൂൾ പരിസരങ്ങളിലെ പിടിച്ചുപറി, മോഷണം എന്നിവയ്‌ക്കെതിരെ നിരീക്ഷണം ശക്തമാക്കണം. കുട്ടികൾക്കെതിരെയുളള ലൈംഗികാതിക്രമങ്ങൾ തടയുന്നതിന് പ്രത്യേക ശ്രദ്ധ. സൈബർ സുരക്ഷ, സ്വയം പ്രതിരോധ പരിശീലനം, രക്ഷിതാക്കൾക്കുള്ള ബോധവത്കരണം എന്നിവയ്ക്ക് പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും.