മാധ്യമ ഹിജട/വേശ്യകളുടെ വായിൽ പഴം തള്ളി ഇരിക്കുന്ന അവസ്ഥ, പൂത്താറിൽ വികാരി ആക്രമിക്കപ്പെട്ടതിൽ അഡ്വക്കറ്റ് കൃഷ്ണരാജ്

പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിലിനെ പള്ളിയങ്കണത്തിൽ കയറി വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിട്ട് 48 മണിക്കൂർ പിന്നിട്ടു. ഇത്തരമൊരു ക്രൂരമായ സംഭവം നടന്നിട്ടും ഒരൊറ്റ പത്രത്തിലും നേരേ ചൊവ്വേ വാർത്തയില്ലെന്ന് മാത്രമല്ല മണിപ്പൂർ ഊപ്പീ ഷേവ് ഗാസ കർഷക വിഷയങ്ങളിൽ ചർച്ച നടത്തി ഉറഞ്ഞു തുള്ളുന്ന മാധ്യമ ഹിജട/വേശ്യകളുടെ വായിൽ പഴം തള്ളി ഇരിക്കുന്ന അവസ്ഥയാണെന്ന് പറയുകയാണ് അഡ്വക്കറ്റ് കൃഷ്ണരാജ്. അറസ്റ്റ് ചെയ്തു എന്നവകാശപ്പെടുന്ന ഗുണ്ടകൾ ആരാണെന്ന് പുറത്ത് വിടാത്ത പിണറായി പോലീസ് വിഷയത്തെ പറ്റി ചർച്ച ചെയ്യുന്നവരെ വിലക്കി ഇണ്ടാസ് ഇറക്കി മാതൃക കാണിച്ചെന്നും അഡ്വക്കറ്റ് കുറ്റപ്പെടുത്തുന്നു

കുറിപ്പിങ്ങനെ

എന്തോ ഒരു പന്തികേട്…പൂഞ്ഞാറിൽ ക്രിസ്ത്യൻ പള്ളിയിൽ അതിക്രമിച്ചു കടന്ന് ഒരു പള്ളി വികാരിയെ വാഹനം ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചിട്ട് 48 മണിക്കൂർ കഴിഞ്ഞു .ഒരൊറ്റ പത്രത്തിലും നേരേ ചൊവ്വേ വാർത്തയില്ലെന്ന് മാത്രമല്ല മണിപ്പൂർ ഊപ്പീ ഷേവ് ഗാസ കർഷക വിഷയങ്ങളിൽ ചർച്ച നടത്തി ഉറഞ്ഞു തുള്ളുന്ന മാധ്യമ ഹിജട/വേശ്യകളുടെ വായിൽ പഴം തള്ളി ഇരിക്കുന്ന അവസ്ഥ. ആർക്കും വാർത്തയും ഇല്ല ചർച്ചയും ഇല്ല. ജിഹാദികൾക്ക് കുഴലൂത്ത് നടത്താത്ത നട്ടെല്ല് ഉള്ള ജനം ടീവി ഒഴികെ.

സംഭവം നടക്കുമ്പോൾ ഉടൻ തന്നെ നടപടി എടുക്കേണ്ട പോലീസ് ഒരു നിവർത്തിയും ഇല്ല എന്ന് കണ്ടപ്പോൾ കേസ് എടുത്തു തൃപ്തി അടഞ്ഞു.അറസ്റ്റ് ചെയ്തു എന്നവകാശപ്പെടുന്ന ഗുണ്ടകൾ ആരാണെന്ന് പുറത്ത് വിടാത്ത പിണറായി പോലീസ് വിഷയത്തെ പറ്റി ചർച്ച ചെയ്യുന്നവരെ വിലക്കി ഇണ്ടാസ് ഇറക്കി മാതൃക കാണിച്ചു. ജിഹാദികൾ പണ്ട് പ്രൊഫസറുടെ കൈ വെട്ടി മാറ്റിയ അതേ സാഹചര്യം. അറസ്റ്റ് ചെയ്യപ്പെടാത്ത പോപ്പുലർ ഫ്രണ്ട് ജിഹാദികൾ സഖാക്കൾ ആയി മാറി പാർട്ടിയുടെ സംരക്ഷണ വലയത്തിൽ ആയി കഴിഞ്ഞു. മതേതരത്വത്തിന്റെ ഭയാനകമായ നിശബ്ദത….സൂക്ഷിച്ചാൽ ദുഖിക്കേണ്ട.