കിഴക്കമ്പലത്ത് കലാപം ഉണ്ടാക്കിയതിനു പിന്നിൽ പാക്കിസ്ഥാൻ സ്ളീപ്പർ സെല്ലുകൾ

കിഴക്കമ്പലത്ത് കലാപം ഉണ്ടാക്കിയ അന്യ സംസ്ഥാനക്കാരിൽ ബംഗ്ളാദേശികളും പാക്കിസ്ഥാനികളും എത്ര പേർ. ഈ ചോദ്യത്തിനു ഉത്തരം നല്കാൻ നിലവിൽ പിണറായി സർക്കാരിനോ നരേന്ദ്ര മോദി സർക്കാരിനോ സാധിക്കില്ല. കാരണം ഇതിൽ എത്ര പേർ ഇന്ത്യൻ പൗരന്മാരാണ്‌ എന്നും എത്ര പേർ നുഴഞ്ഞ് കയറ്റക്കാർ എന്നും അറിയണം എങ്കിൽ പാർലിമെന്റ് പാസാക്കിയ പൗരത്വ നിയമവും പൗരത്വ പരിശോധന രീതിയും നടപ്പാക്കണം. ഇതൊന്നും കേരളത്തിൽ നടപ്പാക്കില്ലെന്ന് കേരള മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് വേളയിൽ കേരളത്തിലെ ദശ ലക്ഷ കണക്കിനു അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഉറപ്പ് നല്കിയിരുന്നു. അഥിതി തൊഴിലാളി എന്ന ഓമന പേരിട്ട് മാമാ മാധ്യമങ്ങൾ അവരെ ആദരിച്ചിരുന്നു. മലയാളികൾ പ്രവാസികളായി ലോകം മുഴുവൻ ഉണ്ട്. ഒരിടത്തും അവരെ അഥിതികൾ എന്ന് വിളിച്ച് ആരും ആനയിക്കുന്നില്ല. ലോകത്ത് ഒരു രാജ്യത്ത് എന്നല്ല ഇന്ത്യയിൽ മറ്റ് ഒരു സംസ്ഥാനത്തും മലയാളികൾ മലാപം ഉണ്ടാക്കിയിട്ടില്ല. മുല്ലപെരിയാർ രാത്രി തുറന്ന് വിട്ട് കേരളത്തേ മുക്കിയ സമയത്ത് പോലും തമിഴ്നാട്ടിലെ മലയാളികൾ നിശബ്ദരായിരുന്നു. അതിനു രണ്ട് കാരണം ഉണ്ട്. ഒന്ന് മലയാളി സ്വന്തം നാട്ടിലെ സമരവും ആക്രമണവും ഒക്കെ നടത്തൂ. രണ്ടാമത്തേ കാരണം അനങ്ങിയാൻ തമിഴ്ന്മാർ വിടില്ല എന്നതും. രണ്ടും മലയാളിയുടെ വിവേകമാണ്‌. കേരളത്തിൽ വന്ന് ബംഗാളികൾ കൊന്നും കട്ടും, ആക്രമിച്ചും കൊല്ലാ കൊലകൾ ചെയ്തും കലാപം ഉണ്ടാക്കിയും മുന്നേറുമ്പോഴും മലയാളികൾ അവരേ ഒന്നും ചെയ്യില്ല എന്ന ബോധ്യം ബംഗാളികൾക്ക് ഉണ്ട്

കീറ്റക്സ് സാബു കുറഞ്ഞ് കൂലിക്ക് ആളേ ഇറക്കി കേരളത്തിൽ ഫാക്ടറി നടത്തുന്നതിന്റെ വിജയം കൂടിയാണിപ്പോൾ പുറത്ത് വരുന്നത്. കീറ്റക്സ് എന്ന സ്ഥാപനം കൊണ്ട് സാബു കഴിഞ്ഞാൽ ഏറ്റവും വലിയ നേട്ടം ബംഗാളികൾക്കും പിന്നെ ബംൽഗ്ഗാദേശ്കാർക്കും ആയിരിക്കും മലയാളികൾ ആകട്ടേ കീറ്റക്സ് സാബുവിനെ കുറിച്ച് വീമ്പ് പറഞ്ഞ് സമയം കളയും എന്നല്ലാതെ ഒരു മെച്ചവും ഇല്ല. എന്തിനാണു് ബാംഗ്ളാദേശി പൗരന്മാർ ബംഗാളികളെന്നു് വ്യാജേന കേരളത്തിന്റെ മണ്ണിലേക്കു് വരുന്നതു് ?ഈ ചോദ്യം ഇപ്പോൾ ഉന്നയിക്കുന്നത് ആന്റി ടെററിസം സൈബർ വിങ്ങാണ്‌. എൻ ഐ എ, ഇന്ത്യൻ ആർമി, കേന്ദ്ര ഇന്റലിജസ്, നരേന്ദ്ര മോദി എന്നിവരെ ടാഗ് ചെയ്ത് ആന്റി ടെററിസം സൈബർ വിങ്ങ് പ്രസിദ്ധീകരിച്ച റിപോർട്ടിൽ കേരളത്തിൽ വലിയ തോതിൽ ബംഗ്ളാദേശികൾ ഉണ്ട് എന്നാണ്‌. അവർക്ക് നമ്മുടെ മണ്ണിനോടും ജനങ്ങളോടും പോലീസിനോടും സൈന്യത്തോടും നിയമത്തോടും പരമ പുച്ചമാണ്‌. എങ്ങിനെയും രാജ്യം നശിപ്പിക്കാനും കൊയും ആക്രമവും നടത്താനും തക്കം പാർത്ത് കഴിയുകയാണിവർ. സമാധാന അന്തരീക്ഷം ഒന്ന് തെറ്റിയാൽ ലക്ഷങ്ങൾ വരുന്ന അന്യ സംസ്ഥാൻ തൊഴിലാളികൾ കൊള്ളക്കാരുടെ രൂപത്തിലേക്ക് കൊലയാളികളും കവർച്ചക്കാരുമായി ഏത് സമയത്തും മാറാം. കേരളത്തിൽ അതിനു പറ്റിയ സാഹചര്യം നോക്കി തക്കം പാർത്ത് കഴിയുന്നവർ ഉണ്ട്.

പൊളിറ്റിക്കൽ ഇസ്ളാമിന്റെ ഏഷ്യൻ ജിഹാദ് ഗയിം പ്ളാനിന്റെ ഭാഗമാണു് കേരളത്തിൽ ബംഗാളികൾ എന്നു് വ്യാജേന തൊഴിൽ എടുക്കുന്ന അനധികൃത ബാംഗ്ളാദേശി തൊഴിലാളികളുടെ ഭയാനകമായ വർദ്ധനവു് ഉണ്ടാക്കുക എന്ന് ആന്റി ടെററിസം സൈബർ വിങ്ങ് പറയുന്നു. അവരുടെ റിപോർട്ടിന്റെ മറ്റ് ഭാഗങ്ങൾ ഇങ്ങിനെ…ബാംഗ്ളാദേശി പൗരന്മാരെ കേരളത്തിലേക്കു് കടത്തുന്നതു് നേപ്പാൾ, ബംഗ്ളാദേശ്, പാക്കിസ്ഥാൻ ,ഇന്ത്യ,മിഡിൽ ഈസ്റ്റു് എന്നിവിടങ്ങളിലെ ISIS റിക്രൂട്ടിംഗ് ബ്രിഗേഡിന്റെ മാൻ പവ്വർ കൺസൽട്ടൻസികളാണു്. ഒന്നാമതായി ഇവർ ചെയ്യുന്നതു് വ്യാജ ID കാർഡും മറ്റും നിർമ്മിച്ചു് നൽകിക്കൊണ്ടു ,ബംഗാളികൾ എന്നു് വ്യാജേന , അതിതീവ്ര നിലപാടുകൾ ഉള്ള ബാംഗ്ളാദേശികളായ ISIS അനുകൂലികളായ ജിഹാദികളെ കേരളത്തിന്റെ തൊഴിൽ ഇടങ്ങളിലേക്കു് റിക്രൂട്ടു് ചെയ്തു് അയയ്ക്കുന്നു് എന്നതു് ആകുന്നു .

തുടർന്നു ഈ ബംഗ്ളാദേശികൾ ബംഗാളികളുമായി ഇടകലർന്നു് ജീവിച്ചു് വോട്ടേഴ്സ് ലിസ്റ്റിൽ കയറിപ്പറ്റുന്നു്. അതിനിടയിൽ തന്നെ ഇവർ റേഷൻ കാർഡുൾപ്പെടെയുള്ളവ സംഘടിപ്പിച്ചിരിക്കും. അതിനു് ഇവരെ സഹായിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളിലും ISIS ഇടനിലക്കാരെ ഏർപ്പെടുത്തിയിട്ടുണ്ടു്. തൊഴിലിൽ നിന്നുള്ള വരുമാനം കൂടാതെ മയക്കുമരുന്നു് വ്യാപാരം ഇവരുടെ വലിയ ഒരു് വരുമാന മാർഗ്ഗം കൂടി ആകുന്നു . ഇവർക്കു് നാട്ടിലേക്കു് പണം അയയ്ക്കാൻ പ്രത്യേക ഏജന്റു്മാരുണ്ടു്‌. ബംഗാളികളേയും ചേർത്തു അവരുടെ പൊളിറ്റിക്കൽ ബൽറ്റു് ശക്തിപ്പെടുത്തിക്കൊണ്ടു് മുമ്പോട്ടു് പോകുക എന്നുള്ളതാണു് ഇവരുടെ ഒരു് പ്രത്യേക പ്രവർത്തന രീതി തന്നെ. ഇടത്തുപക്ഷത്തിന്റെ അതി ശക്തമായ പിന്തുണയാണു് ഇവരുടെ കരുത്തു്.

ഈ വർഷം ഇലക്ഷൻ കമ്മീഷൻ കേരളാ ഹൈക്കോടതിയിൽ പറഞ്ഞതു് ഏകദേശം ഇത്തരത്തിലുള്ള 38000 അനധികൃതകുടിയേറ്റക്കാർ ഇവിടുത്തെ വോട്ടേഴ്സ് ലിസ്റ്റിൽ കയറിപ്പറ്റിയിട്ടുണ്ടു് എന്നാകുന്നു . ഇതു് അത്യന്തം ഭയാനകം തന്നെ.ഇവിടെ ചില രാഷ്ട്രീയ പാർട്ടികൾ പൗരത്വ നിയമത്തെ എതിർക്കുന്നതിന്റെ ഒരു് പ്രധാന കാരണം തന്നെ പൊളിറ്റിക്കൽ ഇസ്ലാമിന്റെ ഈ അജണ്ട ഏതുവിധേനയും ഇവിടെ നടപ്പിൽ ആക്കാൻ അവർ എടുത്തിരിക്കുന്ന നിലപാടുകളെ ഉറപ്പിക്കാനാണു് എന്നോർക്കുക. കേരളത്തിലെ ഈ അനധികൃത ബാംഗ്ളാദേശി കുടിയേറ്റം പൊളിറ്റിക്കൽ ഇസ്ളാമിന്റെ ഏഷ്യൻ ഗയിം പ്ളാനിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാകുന്നു്.ആയിരക്കണക്കിനു് ബാംഗ്ളാദേശികളാണു് കേരളത്തിൽ കുടിയേറിയിരിക്കുന്നതു്. ഇവരിൽ നല്ലൊരു ശതമാനവും ISIS സ്ളീപ്പർ സെല്ലുകൾ ആണു് എന്നതാണു് ഏറ്റവും ഞെട്ടിക്കുന്ന സത്യം . ഇവരിൽ നിരവധി ആളുകൾ ‘അൽ-ഖ്വയിദാ’ സ്ളീപ്പർ സെല്ലുകൾ കൂടി ആകുന്നു്. അതിന്റെ തെളിവുകൾ Anti Terrorism Cyber Wing -ന്റെ കൈയ്യിൽ ഉണ്ടു്. അങ്ങനെയുള്ള സോഷ്യൽ മീഡിയാ അക്കൗണ്ടുകളുടെ വിവരങ്ങളും ഞങ്ങളുടെ കൈയ്യിൽ ഉണ്ടു്.ഏഷ്യയിൽ ഏറ്റവും കൂടുതൽ ISIS സ്ളീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നതു് ബംഗ്ളാദേശിലാണു്, ഈ കാര്യത്തിൽ രണ്ടാം സ്ഥാനം കാശ്മീരിനും മൂന്നാം സ്ഥാനം കേരളത്തിനും ആകുന്നു .
ആയുധപരിശീലനം ലഭിച്ചിട്ടുള്ള ഈ ബാംഗ്ളാദേശി ISIS സ്ളീപ്പർ സെല്ലുകളിൽ ഉള്ളവർ ആവശ്യം വേണ്ട ഘട്ടത്തിൽ അത്യന്തം അപകടകാരികളായ ആക്രമണകാരികളാവുക തന്നെ ചെയ്യും. എന്നാൽ ഇവരെ തിരിച്ചറിയുക വളരെ പ്രയാസകരവും ആണു്. കാരണം ഇവർ തങ്ങൾ ഇന്ത്യാക്കാരാണെന്നു് അഭിനയിക്കാൻ അത്രമേൽ പ്രാവീണ്യം നേടിയവർ ആണു് എന്നതു് തന്നെ. ISIS റിക്രൂട്ടിംഗ് ബ്രിഗേഡു തീവ്രവാദ നിലപാടുകൾ ഉള്ള ബാംഗ്ളാദേശി ജിഹാദികളെ കേരളത്തിലേക്കു് തള്ളിവിടുന്നതു് , കേരളത്തിൽ ഇസ്ലാമിക സ്റ്റേറ്റു് സ്ഥാപിക്കുക എന്ന ISIS -ന്റെ പരമമായ ലക്ഷ്യം സ്ഥാപിക്കാനാണു്.