പ്രണയിച്ച് വിവാഹം ചെയ്ത യുവതിക്ക് വീണ്ടും പ്രണയം, പിഞ്ച് മകളെ ഉപേക്ഷിച്ച് അവിവാഹിതനായ യുവാവിനൊപ്പം ഒളിച്ചോടി, യുവതി കാമുകന്റെ ആറാം ഇര

തിരുവനന്തപുരം:പെൺകുട്ടികളുടെ തിരഞ്ഞെടുപ്പുകൾ എപ്പോഴും വികാരത്തേ ആശ്രയിച്ചിരിക്കും. ഒരു സ്ത്രീയേ പുരുഷനു വളയ്ക്കാൻ എളുപ്പമാണ്‌. എന്നാൽ സ്ത്രീക്ക് അത്ര വേഗം പുരുഷനിലെ കരുത്തിനേയും കുശാഗ്ര ബുദ്ധിയേയും വളക്കാൻ ആകില്ല. ഇത് എല്ലാ സ്ത്രീകളും മനസിൽ കുറിച്ചിട്ടാൽ പകുതി പീഢനവും കുറയും. ഇതാ 5 സ്ത്രീകളേ വളത്ത് ബലാൽസംഗം ചെയ്തും ഗർഭിണിയാക്കിയും ചെയ്ത യുവാവിന്റെ കൂടെ ആറാം പെൺകുട്ടി ഒളിച്ചോടി. ഈ ആറാം പെൺകുട്ടിക്ക് അറിയില്ലായിരുന്നു..ഈ യുവാവ്‌ തനിക്ക് മുമ്പ് 5 യുവതികളേ ലൈംഗീക ചൂഷണം ചെയ്ത് വലിച്ചെറിഞ്ഞതാണ്‌ എന്ന്. ഈ റിപോർട്ട് എല്ലാ പെൺകുട്ടികൾക്കും ഒരു പാഠവും അനുഭവവും ആകട്ടേ.

പിഞ്ച് കുഞ്ഞിനെ ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം പോയത്. പ്രണയിച്ച് വിവാഹിതയായ സ്ത്രീ ആയിരുന്നു 5  കാമുകി മാർക്ക് ഒപ്പം കഴിഞ്ഞ കാമുകനെ പ്രണയിച്ചത്. വീണ്ടും പ്രണയം മൂത്ത് മറ്റൊരു അവിവാഹിതനൊപ്പം പോവുകയായിരുന്നു. എന്നാല്‍ ഇയാള്‍ നേരത്തെ അഞ്ച് യുവതികളെ വളച്ച് ഒളിച്ചോടിയ ആളാണ് എന്ന ഈ വീട്ടമ്മ  അറിഞ്ഞില്ല. . ഒന്നര വയസുള്ള മകളെ ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്. യുവതിയെയും അവിവാഹിതനായ യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരം ശാസ്തവട്ടം സ്വദേശിനിയായ 20കാരി അശ്വനി. കാമുകകന്‍ ബിമല്‍ രാജ് എന്ന 32കാരന്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഫെബ്രുവരി 28നാണ് അശ്വനി ബിമലിനൊപ്പം മുങ്ങിയത്.

ഇവര്‍ക്കെതിരെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അതേസമയം അവിവാഹിതനായ ബിമല്‍ സ്ത്രീകളുമായി ബന്ധമുണ്ടാക്കി ഒളിച്ചോടുന്നത് പതിവാണെന്ന് പോലീസ് വ്യക്തമാക്കി. അശ്വനി ഇയാളുടെ ആറാമത്തെ ഇരയാണ്. കഴക്കൂട്ടം ആര്‍ വി ഐ ടി ഐയില്‍ പഠിക്കാനായി പോകുന്നതിന് ഇടെയാണ് യുവതി ഇയാളുമായി അടുത്തത്. അടുപ്പം പ്രണയമായി മാറുക ആയിരുന്നു. പ്രണയം തലയക്ക് പിടിച്ചതോടെ മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ബിമലിനൊപപ്പം പോവുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് അശ്വനി വിവാഹം ചെയ്തത്. മുരുക്കുംപുഴ മുണ്ടയ്ക്കല്‍ സ്വദേശിയെ പ്രണയിച്ചാണ് അശ്വിനി വിവാഹം ചെയ്തത്.

അതേസമയം മറ്റൊരു സംഭവത്തില്‍ കാമുകനൊപ്പം പോകണമെന്നു പറഞ്ഞ് പ്രവാസിയായ ഭര്‍ത്താവിനെ ചതിച്ച് പെണ്ണ് കാമുകനൊപ്പംപോയി ..പുന്നപ്രയിലാണ് സംഭവം ഭര്‍ത്താവിന്റെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് യുവതിയെയും കാമുകനെയും പൊലീസ് വിളിച്ചുവരുത്തിയെങ്കിലും യുവതിക്ക് താല്‍പ്പര്യം കാമുകനൊപ്പം പോകാനായിരുന്നു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനൊപ്പം യുവതി പോകൂമ്പോള്‍ ഒന്നും അറിയാതെ ഭര്‍ത്താവ് ഇപ്പോഴും ഗള്‍ഫിലാണ് ഗള്‍ഫിലാണ്.വെറും ഒന്‍പതുമാസം മുന്‍പ് വിവാഹിതയായ പത്തൊന്‍പതുകാരിയാണ് പ്രവാസിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഫേസ് ബൂക്കാമുകനോടൊപ്പം പോയത് കാമുകന് 21 തികഞ്ഞിട്ടില്ല എന്നാണ് വിവരം .. കൂടെ കൂടെയുള്ള ഫോണ്‍ വിളികളിലും ഭര്‍ത്താവു ഓണ്‍ലൈന്‍ അല്ലാത്തപ്പോഴുള്ള വാട്‌സാപ്പ് ചാറ്റിലുമൊക്കെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് സംശയംതോന്നിയിരുന്നു . പെണ്ണ് വീട്ടില്‍ നിന്നും ഒളിച്ചോടിയതും കാര്യം പിടികിട്ടിയ വീട്ടുകാര്‍ പ്രവാസിയെ അറിയിക്കാതെ പൊലീസില്‍ പരാതിയും കൊടുത്തു..

പോലീസിന്റെ അന്വേഷണത്തിനൊടുവില്‍ ഇരുവരെയും സ്റ്റേറ്ഓറിഗോണില്‍ വിളിപ്പിക്കുകയായിരുന്നു … ഇതോടെയാണ് കാമുകനും കാമുകിയും സ്റ്റേഷനില്‍ എത്തിയത്. ഇവരെത്തിയപ്പോള്‍ പൊലീസ് സ്റ്റേഷന്‍ പരിസരം ബഹളത്തിനും കൂക്കിവിളികള്‍ക്കും വേദിയായി. ചാവ്വാഴ്ചയാണ് ഇവര്‍ ഇടുക്കി സ്വദേശിയായ ഇരുപതുകാരനുമൊത്ത് കടന്നത്. പൊലീസ് കാമുകീകാമുകന്മാരെയും കാമുകന്റെ രക്ഷിതാക്കളെയും ബുധനാഴ്ച സ്റ്റേഷനില്‍ വിളിച്ചുവരുത്തി. വീട്ടുകാരുടെ സാനിധ്യത്തില്‍ ഇംഥാണ് അടുത്ത തീരുമാനം എന്ന് ചോദിച്ചപ്പോള്‍ കാമുകനൊപ്പം പോയാല്‍ മതിയെന്നായിരുന്നു യുവതിയുടെ നിലപാട്.. എന്തന്നാല്‍ പ്രവാസിയെ ചതിച്ച് ഫേസ് ബൂക്കാമുകനോടൊപ്പം പോകാന്‍ തീരുമാനിച്ച യുവതിക്കെതിരെ ഭര്‍ത്താവിന്റെ ബന്ധുമിത്രധികളും ഭര്‍ത്താവിന്റെ ബന്ധുക്കളും നാട്ടുകാരുമെത്തിയതോടെ പൊലീസ് സ്റ്റേഷന് പുറത്ത് ആള്‍ക്കൂട്ടവും ബഹളവുമായി. . പിന്നീട്, കാമുകീകാമുകന്മാരെ പൊലീസ് കോടതിയില്‍ ഹാജരാക്കി. യുവതിയുടെ ബന്ധുക്കളാരും എത്താതിരുന്നതിനാല്‍ ഇവരെ കോടതി സ്വയം പോകാനനുവദിച്ചു. യുവതി കാമുകനൊപ്പം പോകുകയും ചെയ്തു. പൊലീസിന് ഇത് അംഗീകരിക്കേണ്ടിയും വന്നു.