മലയാളി തകരാന്‍ കാരണം ബംഗാളികള്‍, കേരളത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍

ബംഗാളി മൂലം കേരളത്തിന്റെ നാശമോ ലക്കും ലണാക്കും ഇല്ലാത്ത ഈ കുടിയേറ്റം കേളത്തിനെ നൂറ്റാണ്ട് തന്നെ പിന്നോട്ട് അടിക്കുന്നുവോ? മലയാളികള്‍ കഷ്ടപെട്ട് ഉണ്ടാക്കിയ ജീവിത നിലവാരവും, ശരാശരി വരുമാന തോതും, വിദ്യാഭ്യാസ നിലവാരവും, സമാധാന ജീവിതവും എല്ലാം കുടിയേറ്റക്കാരായ ബംഗാളികള്‍ കുളമാക്കിയിരിക്കുന്നു. കേരളം 3.4 കോടി ജനത്തേ കൊണ്ട് പൊറുതി മുട്ടി വിഭവവും ഭക്ഷണവും ഒന്നും തികയാതെ വരുമ്പോള്‍ നിങ്ങള്‍ക്കറിയാമോ 30 ലക്ഷം ബംഗാളികളാണ് കേരളത്തില്‍ ഇതുവരെ കുടിയേറിയത്. കക്കൂസ് ഇല്ല, വീടില്ല, ഭക്ഷ്ണം ഇല്ല. കേരളത്തിലെ വിലകയറ്റത്തിനു പിന്നിലും, നല്ല ജീവിത നിലവാരം മലയാളികള്‍ക്ക് തികയാതെ വന്നതിനും പിന്നില്‍ ഈ ലക്കും ലണാക്കും ഇല്ലാത്ത കുടിയേറ്റമാണ്. വൃത്തിയും, വെടിപ്പും പോലും ഇല്ല. ലോകത്ത് ഏറ്റവും അധികം ശരീര ശുദ്ധിയും, വൃത്തിയും എന്നും 2 നേരം കുളിക്കുന്നതുമായ മലയാളികള്‍ക്ക് ഇത്രമാത്രം വൃത്തികെട്ട മലിനമായ നാട് സമ്മാനിച്ചതും ഈ കുടിയേറ്റക്കാരുട്രെ ജന പെരുപ്പം തന്നെ.

കേരളം ഭരിക്ക്കുന്നവര്‍ ശബരിമലയിലേക്ക് നോക്കി യുവതികളുടെ കണക്കെടുത്തും വിദേശത്ത് അടിച്ച് പൊളിയും ഒക്കെ നടത്തുമ്പോള്‍ മലയാളികളുടെ ജീവിതവും പണവും, വൃത്തിയും, വിദ്യാഭ്യാസവും, ആനുകൂല്യവും, എല്ലാം കുടിയേറ്റക്കാര്‍ തകര്‍ക്കുന്നു. ജീവിക്കാന്‍ വയ്യാത്ത നാടാകുന്നു കേരളം. ബംഗാളി വൃത്തിയില്ലാതെ ഉണ്ടാക്കി തരുന്ന ഭക്ഷണം പോലും മലയാളികളുടെ ആരോഗ്യത്തേ തകര്‍ക്കുന്നു. മല മൂത്ര വിസര്‍ജനം പോലും തെരുവില്‍ തന്നെ പലയിടത്തു, മലയാളികള്‍ക്ക് കുടിവെള്ള ക്ഷാമം പോലും ഉണ്ടാക്കിയത് 30 ലക്ഷം വരുന്ന ഈ കുടിയേറ്റക്കാര്‍ തന്നെ. കാര്യം ഗൗരമമാണ്. അതീവ ഗൗരമാണ്. ഇത് മണ്ണിന്റെ മക്കള്‍ വാദമല്ല. മലയാളികളുടെ മലയാള നാട് ഇല്ലാതാവുന്നു. മല ബംഗാളി എന്നോ കേര ബംഗാളി എന്നോ നാളെ ഇവിടെ ഒരു ജനത ഉരുത്തിരിയും. അക്രമവും മലയാളികളോട് ലഹളയും അവര്‍ ഉണ്ടാക്കും. അത്ര ഭയാനകമാണ് അടിത്തട്ടില്‍ വളരുന്ന അപകടം. ഓരോ മലയാളിയും മനസില്‍ സൂക്ഷിച്ച് വയ്‌ക്കേണ്ട ഈ പഠന രീപോര്‍ട്ടും കൃത്യമായ കണക്കുകള്‍ സഹിതം അവതരിപ്പിക്കുന്നത് മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ഡ ഗ്‌ളസ് ജോസഫ് ആണ്. ഗള്‍ഫില്‍ വിവിധ മേഖലയില്‍ സേവനം അനുഷ്ടിക്കുന്ന ഡഗ്‌ളസ് ജോസഫ് ആഴത്തില്‍ പഠിച്ച് അവതരിപ്പിക്കുന്ന ഈ കണക്കുകള്‍ ഒരു മലയാളിയും വായിച്ച് തള്ളരുത്. ഭാവിയിലേക്കുള്ള അപായ സൂചനകളും വന്‍ മുന്നറിയിപ്പുകളും ആണ് ഇനി പറയാന്‍ പോകുന്ന റിപോര്‍ട്ടുകളും കണക്കുകളും. നാളുകള്‍ നീണ്ട പഠനത്തിനു ശേഷം കൂടിയാണ് സാമ്പത്തിക വിദഗ്ദനും അദ്ധ്യാപകനും കൂടിയായ ഡഗ്‌ളസ് ജോസഫ് ഇത് ഓരോ മലയാളിക്കും വേണ്ടി അവതരിപ്പിക്കുന്നത്.

കേരളത്തിന്റെ വൃത്തിയും വെടിപ്പും ബംഗാളി നശിപ്പിക്കുന്നത് എങ്ങിനെ എന്ന് നോക്കാം. വൃത്തി ഹീനമായ ചുറ്റുപാടുകളില്‍ കഴിയുന്ന ബംഗാളികള്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ത്തുന്നതില്‍ പങ്കു വഹിക്കുന്നു. ഇത്തരം പകര്‍ച്ചവ്യാധികള്‍ ബാധിച്ച ബംഗാളികള്‍പാചകകാരായി കേരളത്തിലെ മിക്കവാറും ഹോട്ടലുകളില്‍ വൃത്തി ഹീനമായ രീതിയില്‍ തയ്യാറാകുന്ന ഭക്ഷണം വെട്ടി വിഴുങ്ങുന്ന മലയാളി അറിയുന്നില്ല മാരക രോഗങ്ങളാണ്വിഴുങ്ങുന്നത് എന്ന് . വൃത്തി ഹീനമായ ചുറ്റുവട്ടങ്ങളില്‍ തിങ്ങിപ്പാര്‍ക്കുന്ന ബംഗാളികള്‍, വീട് മാലിന്യങ്ങള്‍ പൊതുവഴിയോരങ്ങളിലും, ജലാശയങ്ങളിലും തള്ളുന്നതായിപരാതിയുണ്ട്. അതു പോലെ കക്കൂസ് പൈപ്പുകള്‍ പൊട്ടി ഒലിക്കുന്ന കാഴ്ച മിക്ക ബംഗാളി താമസ സ്ഥലത്തും കാണാവുന്നതാണ് . മാലിന്യ പ്രശ്‌നത്തില്‍ കേരളത്തിലെ ആദ്യത്തെനാട്ടുകാരുടെ സംഘടിത പ്രതിഷേധം പായിപ്പാട്ടാണ് ബംഗാളികള്‍ക്കെതിരെ അരങ്ങേറിയത്. ഒരു ദിവസം നേരം പുലര്‍ന്നപ്പോള്‍ പായിപ്പാട്ടുകാര്‍ കാണുന്നത് രണ്ടുകിലോമീറ്ററോളം റോഡ് അരികില്‍ ബംഗാളികളുടെ താമസസ്ഥലത്ത്‌നിന്നുമുള്ള വേസ്റ്റ് തള്ളിയിരിക്കുന്നതാണ് . അതില്‍ കോഴി, മീന്‍ മറ്റു അടുക്കള വേസ്റ്റുകളായിരുന്നു. പിന്നെശിപായി ലഹള എന്നൊക്കെ പറയുന്നതുപോലെ ഒരു പായിപ്പാടന്‍ കലാപം നടമാടി. നാട്ടുകാര്‍ ശരിക്ക് അടിച്ചു നിരത്തി .ബംഗാളികളെ നാട്ടുകാര്‍ ശരിക്കു പെരുമാറി. ക്വിറ്റ് ഇന്ത്യസമരം പോലെ ഒരു ക്വിറ്റ് പായിപ്പാട് കലാപം ആയിരുന്നു . ആയിരക്കണക്കിന് ബംഗാളികള്‍ പ്രാണരക്ഷാര്‍ധം കിട്ടിയ ട്രെയിനില്‍ നാട് പിടിച്ചു. പിന്നീട് എല്ലാം ഒന്നുആറിതണുത്തപ്പോള്‍ പതുക്കെ മടങ്ങി വന്നു

കേരളത്തിലെ പല സ്ഥലങ്ങളിലും വെള്ള ക്ഷാമത്തിനു ഇടയാക്കുന്നത് ബംഗാളികളുടെ താമസസ്ഥലത്തെ അമിത വെള്ള ചൂഷണം ആണ്. ബംഗാളികളെ കൂട്ടമായി പാര്‍പ്പിച്ചിരുന്ന പല വീടുകളുടെയും ചുറ്റുവട്ടത്തുള്ള വീടുകളിലെ കിണര്‍ വറ്റിയതിനെത്തുടര്‍ന്നു നാട്ടുകാര്‍ പ്രശ്നം ഉണ്ടാക്കിയതിനെത്തുടര്‍ന്നു കെട്ടിട ഉടമ അയല്‍പക്കത്തെ വീട്ടുകാര്‍ക്കായികുഴല്‍ കിണര്‍ കുഴിച്ചു കൊടുത്ത സംഭവം പോലും പായിപ്പാട്ടു ഉണ്ടായി. നമ്മുടെ ആറ്റിലും , തോട്ടിലും , നദികളിലും മറ്റു ജല സ്രോതസുകളിലും ബംഗാളികളുടെ താമസ സ്ഥലത്തെ വേസ്റ്റ് തള്ളുന്ന നിരവധി പരാതികള്‍ ഉണ്ട്.

25000 കോടി രൂപ കേരളത്തിന് വെളിയിലേക്കു ഒരു വര്‍ഷം അന്യ സംസ്ഥാന തൊഴിലാളികള്‍ അയക്കുന്നത്. ഇതിന് കേരളത്തിന് കഴിയുന്നത് 75000 കോടി രൂപ പ്രവാസിമലയാളികള്‍ നാട്ടിലേക്ക് അയക്കുന്നത് കൊണ്ടാണ്. മലയാളിയുടെ മിഥ്യാഭിമാനം മൂലം കായിക അധ്വാനം ഉള്ള, ഷര്‍ട്ടില്‍ ചെളി പുരളുന്ന ജോലികള്‍ സ്വന്തം നാട്ടില്‍ ചെയ്യാന്‍തയ്യാറാവുന്നില്ല . എന്നാല്‍ കേരളത്തിനു വെളിയിലും ഗള്‍ഫിലും ഏതു കൂലിപ്പണിക്കും റെഡിയാണ് . ബംഗാളികളുടെ സര്‍വ തൊഴില്‍ മേഖലകളിലേക്കുമുള്ള തള്ളിക്കയറ്റംനാട്ടില്‍ കായിക അധ്വാനമുള്ള ജോലി ചെയ്യാന്‍ മടിയുള്ള മലയാളിയെ പിന്നെയും മടിയന്മാരാക്കി. വീട് മുറ്റം കാട് പിടിച്ചു കിടക്കുന്നതു വെട്ടിത്തെളിക്കാന്‍ ബംഗാളിയെഏല്പിച്ചിട്ടു , എക്‌സര്‍സൈസിനായി ജിമ്മില്‍ പോകുന്ന ചെറുപ്പക്കാര്‍ ഉള്ള നാടാണ് കേരളം. മേനി അനങ്ങാതെ ഇരുന്നു മലയാളികള്‍ മുഴുവന്‍ ബിപി, ഷുഗര്‍, കൊളെസ്‌ട്രോള്‍,ഹാര്‍ട്ട് രോഗികള്‍ ആയി മാറി. കോടിക്കണക്കിനു രൂപയാണ് ഹോസ്പിറ്റലുകളും, മരുന്നു കമ്പനികളും കേരളത്തില്‍ നിന്നും കൊയ്യുന്നത് . ദൈവത്തിന്റെ സ്വന്തം രോഗികളുടെ സ്വന്തം നാടായി മാറി.

ഗള്‍ഫില്‍ നിന്നും ഇപ്പോള്‍ തന്നെ വന്‍ തോതില്‍ തൊഴില്‍ നഷ്ടപ്പെട്ടു മലയാളികള്‍ മടങ്ങുന്നുണ്ട്. ഗള്‍ഫ് ക്രൈസിസ് അനുദിനം വഷളാവുന്നതിനാല്‍, ഇനിയുള്ള നാളുകള്‍ഗള്‍ഫുകാരുടെ മടക്കം കൂടി കൂടി വരും. ഗള്‍ഫ് വരുമാനം ഇടിഞ്ഞാല്‍ കേരളം പട്ടിണിയിലാകും പിന്നെങ്ങനെ ബംഗാളികളെ വച്ചു ജോലി ചെയ്യിപ്പിക്കാന്‍ ആവും

3.4 ക്കോടിമലയാളികള്‍ ലോകമാകെ ഉള്ളപ്പോള്‍കേരളത്തില്‍ 30 ലക്ഷത്തോളം ബംഗാളികള്‍ ഉണ്ടെന്നാണ് കണക്ക് . അതായതു കേരള ജനസംഖ്യയുടെ പത്തു ശതമാനത്തോളം അന്യ സംസ്ഥാനതൊഴിലാളികള്‍ വരും. ഓരോ വര്‍ഷവും 2 .35 ലക്ഷം വീതം അന്യ സംസ്ഥാന തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിക്കുന്നു . ബംഗാളി എന്ന് പൊതുവായി വിളിക്കുമെങ്കിലുംനിരവധി ഉത്തരേന്ത്യന്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍ . ബംഗ്ലാദേശ് , നേപ്പാള്‍ തുടങ്ങിയ രാജ്യക്കാരും ഉണ്ട് . 2023 ല്‍ അന്യ സംസ്ഥാനതൊഴിലാളികളുടെ എണ്ണം 48 ലക്ഷം ആകുമെന്നാണ് കണക്ക് . വിദേശങ്ങളില്‍ ജോലി ചെയ്യുന്ന കേരളീയരുടെ എണ്ണം 16 ലക്ഷമാണ്. പ്രവാസികളായ മലയാളിയേക്കാള്‍ കൂടുതല്‍നാട്ടില്‍ ബംഗാളികള്‍ ഉണ്ടെന്നു സാരം. സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ് . ബംഗാള്‍ 20 %, ബീഹാര്‍ 18.1 , ആസാം 17 %, യു .പി 14 .83, ഒഡീഷ 6 .67 മറ്റുള്ളവര്‍ 23 .13. വര്‍ഷം 25,000 കോടി രൂപയാണ് ഈ ബംഗാളികള്‍ കേരളത്തിന് വെളിയിലേക്ക് അയക്കുന്നത് . ശരാശരി 15000 മുതല്‍ 20000 വരെ ഓരോ അന്യ സംസ്ഥാന തൊഴിലാളിയും സ്വന്തംനാടുകളിലേക്ക് അയക്കുന്നു എന്നതാണ് കണക്ക് . കേരളത്തില്‍ ഒരു ലക്ഷത്തോളം അന്യ സംസ്ഥാന തൊഴിലാളികള്‍ വസിക്കുന്ന എറണാകുളം ജില്ലയിലെ പെരുമ്പാവൂരാണ് ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത് . കോട്ടയം ജില്ലയിലെ ഈ ലേഖകന്റെ നാടു കൂടിയായ പായിപ്പാട് രണ്ടാം സ്ഥാനത്തുണ്ട്. ജില്ല തിരിച്ചുള്ള കണക്കില്‍ എറണാകുളം , തിരുവനന്തപുരം, കോഴിക്കോട് ആദ്യ മൂന്ന് സ്ഥാനത്തുള്ളത് . കേരളത്തിലെ സ്വകാര്യ മേഖലയിലെ ജോലികളില്‍ 65 ശതമാനവും ബംഗാളികളാണ് ചെയ്യുന്നത് . കണ്‍സ്ട്രക്ഷന്‍മേഖലയിലെ 80 ശതമാനവും ബംഗാളികളാണ് . ഹോട്ടല്‍ , മീന്‍ കച്ചവടം , പച്ചക്കറി കടകള്‍ , മീന്‍ പിടുത്തം , കൂലി പണി , കശുവണ്ടി , പ്ലൈവുഡ് , ഇഷ്ടിക ഫാക്ടറികള്‍ ഇവയില്‍ബംഗാളികളുടെ കുത്തകയാണ് . ബംഗാള്‍ , ബീഹാര്‍ , യൂ .പി സംസ്ഥാനങ്ങളില്‍ 150 – 200 രൂപ ദിവസക്കൂലി കിട്ടുമ്പോള്‍ കേരളത്തില്‍ 600 – 800 വരെയാണ് ലഭിക്കുന്നത് .

കാര്യങ്ങള്‍ ഈ നിലക്കാണ് പോകുന്നത് എങ്ങില്‍ ജനപെരുപ്പം കൊണ്ട് കേരളം വീര്‍പ്പ് മുട്ടും. കേരലത്തിന്റെ വിഭവത്തിനും ഭക്ഷ്യ ശേഖരത്റ്റിനും അടിസ്ഥാന സൗകര്യത്തിനും ഈ ജനത്തേ താങ്ങാന്‍ ആകില്ല.പതിറ്റാണ്ടുകള്‍ കൊണ്ട് ഉണ്ടാക്കിയ മലയാളികളുടെ ജീവിത നിലവാരവും ഐശ്യര്യവും സാമ്പത്തിക ഭദ്രതയും സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ക്ഷേമ പദ്ധതികളും എല്ലാം ഇല്ലാതാവുകയാണ്. ഇത് വന്‍ സാമൂഹിക വിഷയം ഭാവിയില്‍ ഉണ്ടാക്കും. കുറ്റ കൃത്യങ്ങളും ബലാല്‍സംഗവും പെരുകും. അതിനാല്‍ ഓരോ മലയാളിയും ജാഗ്രത പാലിക്കുക.