പത്മശ്രീ നേടി ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി, ഇത് ശ്രീ പത്മനാഭ സ്വാമി ജയം

2024ലെ പത്മശ്രീ പുരസ്കാരത്തിന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി അർഹയായതോടെ സോഷ്യൽ മീഡിയലൂടെ സൈബർ ആക്രമണത്തിനു നേതൃത്വം നല്കി ഇരികുകയാണ് കമ്മികളും സുഡാപ്പികളും. കല, സാഹിത്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ വിശിഷ്ട സേവനത്തിനാണ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടിയെ തേടി പത്മശ്രീ പുരസ്കാരം എത്തിയത്,ആറ് മലയാളികൾ ഉൾപ്പെടെ 110 പേർ ആണ് പത്മശ്രീ പുരസ്കാരത്തിന് അർഹരായിയത്,അതിൽ ആറ് മലയാളികൾ ഉള്ളത് തന്നെ നമ്മുടെ നാടിനു അഭിമാനം എന്ന് കരുതേണ്ട മലയാളികൾ ആണ് ഈ പത്മശ്രീ പുരസ്കാരം അംഗീകാരത്തെ പമാനിക്കുന്നത് എന്ന് ഓർക്കണം,

ഇനി ഈ മലയാളികളുടെ ഉള്ളിൽ ഇത്തരം വിഷം വന്നു ചേർന്നതിനും കാരണം ഉണ്ട്, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് ഒരു തമ്പുരാട്ടി ആയതു തന്നെയാണ് ഇവരെ എല്ലാം ചോദിപ്പിക്കാൻ കാരണമായത്. തമ്പുരാട്ടി എന്ന വാക്ക് ആണ് ഇവർ ഈ തുപ്പുന്ന വിഷത്തിനു കാരണമായത്. രാജ്യത്തിനോ നാടിനോ മനുഷ്യർക്കോ സഹജീവികൾക്കോ എന്ത് സംഭാവന ചെയ്തതിനാ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിക്ക് പത്മശ്രീ കൊടുത്ത് ആദരിക്കുന്നത് എന്തിനു എന്ന ചോദിച്ചൂ കൊണ്ട് ഇതിനു ഉത്തരം അറിയാവുന്നവർ അത് പറഞ്ഞു തരുമോ എന്ന് ചോദിച്ചു കൊണ്ട് കാനഡയിലെ ഇരുന്നു സുനിതാ ദേവദാസ് ആണ് സോഷ്യൽ മീഡിയലൂടെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടിക്കെതിരെ സൈബർ ആക്രമണം അഴിച്ചു വിടുന്നത്.

എന്നാൽ സുനിത ദേവദാസിയോട് നൂറു ശതമാനം യോജിപ്പ് അറിയിച്ചു കൊണ്ട് ചില ചോദ്യങ്ങൾ ഉയരുകയാണ്. നാടിനും മനുഷ്യർക്കും സമഗ്ര സംഭാവന നൽകിയ കമലേടത്തിയെയും വീണ മോളെയും തഴഞ്ഞിട്ടാണല്ലോ ഗൗരീ ലക്ഷ്മി ഭായിക്ക് പത്മശ്രീ കൊടുത്തത് അല്ല , ബിരിയാണി ചെമ്പിൽ നിന്നു സ്വർണം ഉണ്ടാക്കുന്ന ആൽക്കെമിസ്റ്റ് പി.വി.യെയും മോദി കണ്ടില്ലെന്നു നടിച്ചു. കരിമണലിൽ നിന്നു മാസപ്പടിയും ലാവ്‌ലിനിലും ലൈഫ് മിഷനിലും നിന്നു കോടികളുമുണ്ടാക്കുന്ന സാങ്കേതിക വിദ്യ പേറ്റൻ്റ് പോലുമെടുക്കാതെയാണ് അല്ലെ പി.വി. തൊഴിലാളി വർഗത്തിനു സമർപ്പിച്ചത്.

അധികാരം തോക്കിൻകുഴലിലൂടെയെന്ന കമ്യൂണിസ്റ്റ് സിദ്ധാന്തത്തിനു പകരം മന്ത്രി സ്ഥാനം ലവ് ജിഹാദിലൂടെ എന്ന ബേപ്പൂർ വിദ്യ പ്രയോഗിച്ച മരുമോനാകട്ടെ പത്മഭൂഷണു വരെ അർഹതയുണ്ട്. മ്മടെ യച്ചൂരി പ്രധാനമന്ത്രിയാകട്ടെ. എല്ലാം ശരിയാകും.എന്ന് പറയുന്നവർക്കാനോ ഈ പത്മശ്രീ നൽകേണ്ടത് എന്നാണ് കമെന്റുകൾ, ഇതിനിടെ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടിയെ അപമാനിച്ചു കൊണ്ട് KJ ജേക്കബ് എന്ന കമ്മി മാധ്യമപ്രവർത്തകന്റെ പോസ്റ്റ് ഇങ്ങനെയാണ്

നമ്മുടെ പുതിയ റിപ്പബ്ലിക് ആദരിക്കേണ്ട ആളാണ് തമ്പുരാട്ടി എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. ദില്ലിയിൽച്ചെന്നു ഹേർ ഹൈനെസ്സ് ആ അവാർഡ് പ്രസിഡന്റിൽനിന്നും ഏറ്റുവാങ്ങുന്ന നാൾ ഞാൻ കാത്തിരിക്കുന്നു.ആർത്തവമുള്ള സ്ത്രീകൾ വെള്ളമൊഴിച്ചാൽ ചെടികൾ വാടിപ്പോകുമെന്ന് ശാസ്ത്രം തെളിയിച്ചതാണ് |എന്ന പോസ്റ്റ് പങ്കു വച്ചാണ് ഇടത് പക്ഷത്തിന്റെ വാലാട്ടി KJ ജേക്കബിന്റെ പോസ്റ്റും ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടിയെ അപമാനിക്കുന്നത് അതായത് മുൻപ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആർത്തവമുള്ള സ്ത്രീകൾ വെള്ളമൊഴിച്ചാൽ ചെടികൾ വാടിപ്പോകുമെന്ന് ശാസ്ത്രം തെളിയിച്ചതാണ് ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി പറഞ്ഞത്,എന്നാൽ അവിടെ എടുത്തു പറയുന്ന ഒരു കാര്യം ഉണ്ട്,അത് തന്ന പറയുന്നത് അല്ല കൽക്കട്ടയിലെ ബോസ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ എക്സ്പെരിമെന്റ്-ലാണ് ഇത് പറയുന്നു എന്ന്.ചെടികളിൽ കൊച്ചു വയറുകൾ വെച്ചുപിടിപ്പിച്ചു. ആർത്തവമുള്ള സ്ത്രീകൾ വരുമ്പോൾ ചെടികൾക്ക് നെഗറ്റീവ് ചേഞ്ച് വരുന്നു. അവർ വെള്ളമൊഴിക്കുമ്പോൾ അത് പട്ട് പോകുന്നു (വാടിപ്പോകുക). അല്ലാത്ത സമയത്തില്ല.

ഇനിയിപ്പോ ഇത് വലിയ ഡിസ്‌കഷനാകും തമ്പ്രാട്ടി പറഞ്ഞു അവർ വെള്ളമൊഴിച്ചാലെന്ന്. ഞാൻ പറഞ്ഞിട്ടില്ല. ഇൻസ്റ്റിറ്റ്യൂട്ട് ഇങ്ങനെ പറഞ്ഞു എന്നാണ് ഞാൻ പറഞ്ഞത്‌,’ ഗൗരി ലക്ഷ്മി ഭായ് പറഞ്ഞു. ജനാധിപത്യ കാലഘട്ടത്തിലും തമ്പുരാട്ടി എന്ന് വിളിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ക്ഷത്രിയ സ്ത്രീയായ തന്റെ ജാതിപ്പേരാണ് തമ്പുരാട്ടി എന്നും നായൻമാരും നമ്പൂതിരിമാരും വർമമാരും എന്ന പോലെ തന്റെ ജാതിപ്പേര് ജനാധിപത്യം വന്നെന്ന് കരുതി മാറില്ലെന്നും ഗൗരി ലക്ഷ്മി ഭായ് പറഞ്ഞു.

നേരത്തെ വാസ്തു പ്രകാരം നിർമ്മിക്കാത്തത് കൊണ്ടാണ് നിയമസഭയിൽ പ്രശ്നങ്ങൾ നടക്കുന്നതെന്ന ഗൗരി ലക്ഷ്മി ഭായിയുടെ പരാമർശം വിവാദം സൃഷ്ടിച്ചിരുന്നു. ഇതൊക്കെയാണ് സൈബർ ഇടങ്ങളിൽ സുഡാപ്പികളും കമ്മികളും ആയുധമാക്കി ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടിക്കെതിരെ പ്രയോഗിക്കുന്നത്.