വടകര കെ കെ ശൈലജ വ്യാജ നിർമ്മിതി ബലൂൺ, ഷാഫി ജയിക്കും- ഷാജി പാണ്ഢ്യാല

ലോക്സഭാ തിരഞ്ഞെടുപ്പിൽ മലബാർ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലമാണ് വടകര. കാരണം അതിന്റെ രാഷ്ട്രീയമായ പ്രാധാന്യം തന്നെയാണ്. ജനാധിപത്യത്തെ അറുകൊല ചെയ്യുന്ന, വിയോജിപ്പുള്ളവരെ വെട്ടിവീഴ്ത്തുകയും ചെയ്യുന്ന ഒരു രീതി കേരളത്തിൻറെ അഴീക്കോട്ന കൊലപാതകത്തനുശേഷം നടത്തിയിട്ടുള്ളത് ടി പി ചന്ദ്രശേഖരന്റെ കൊലപാതകം ആണ്. സത്യത്തിൽ ഇതിനുശേഷം ഈ മണ്ഡലം തിരിച്ചു പിടിക്കണമെന്നുള്ള വാശി സിപിഎം നേതൃത്വവും മുഖ്യമന്ത്രിയും അതിന് ശ്രമിക്കുന്നു. ടി പി വധം ശരിയാണ് എന്ന് സ്ഥാപിക്കാൻ സിപിഎം നടത്തുന്ന ഹീന പ്രവൃത്തിയാണ് ഇത്. അതിന് ഇരയാക്കപ്പെടുകയാണ് കെ കെ ശൈലജ. കെ കെ ശൈലജ വെറും വ്യാജ നിർമ്മിതിയുടെ ബലൂൺ

കോവിഡ് കാലത്തെ പ്രവർത്തനങ്ങളിലൂടെ പൊതുസ്വീകാര്യം ഉണ്ടെങ്കിൽ കൂടി പിന്നീട് അത് കാപട്യമാണെന്ന് തെളിഞ്ഞു. കോടികളുടെ അഴിമതി പുറത്തു വന്നതിനും ശൈലജ മറുപടി പറയണം. വൈറസുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു വലിയ ഗവേഷണം നടത്തുന്നതിനുള്ള സാങ്കേതിക ഉപകരണങ്ങൾ വാങ്ങുന്ന വലിയ തട്ടിപ്പുകളുടെ കഥകൾ വാന്നിരുന്നു. കമ്മീഷന്റെ തുക വളരെ കൃത്യമായി മുഖ്യമന്ത്രികൾക്ക് എത്തിച്ചു കൊടുക്കാത്തതിന്റെ പേരിലാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തമ്മിൽ ഗൗരവതരമായ വിയോജിപ്പുകൾ ഉണ്ടായി.

എന്തുകൊണ്ടാണ് യുഡിഎഫിന്റെ സ്ഥാനാർത്ഥി വിജയിക്കണമെന്ന് ആഗ്രഹിക്കുന്നത്. വിയോജിക്കാനുള്ള അവകാശവും അധികാരം ഉള്ളവരാണ് എല്ലാ മനുഷ്യന്മാരും ആയിരിക്കുന്നവർക്ക് ജീവിക്കാനും സമരം ചെയ്യാനും അവകാശത്തിനു വേണ്ടിയുള്ള സുപ്രധാനമായ സമരത്തിൻറെ മേഖലയും കൂടിയാണ് വടകര നിയോജക മണ്ഡലം ഈ രണ്ടു മണ്ഡലങ്ങളിലെ ഭൂരിപക്ഷത്തെ ഉണ്ടാക്കിക്കൊണ്ട് വിജയം പിടിച്ചെടുക്കാൻ കഴിയും എന്നുള്ള വ്യാമോഹമാണ് നടത്തുന്നത്.