‘സാക്ഷിയുടെ ഒരു രാത്രിക്ക് ഒരുകോടി വരെ കൊടുക്കാമെന്നു പറഞ്ഞു’

ഇന്ത്യൻ സിനിമ ലോകത്തെ ലൈം ഗി ക അതിക്രമങ്ങളെ കുറിച്ച് തുറന്നു കാട്ടുന്ന ക്യാമ്പെയിനാണ് മീ ടൂ ചലഞ്ച്. ഇതിനകം നിരവധി താരങ്ങളാണ് മീ ടൂ ചലഞ്ചിലൂടെ സിനിമാലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിട്ടുള്ളത്.

സിനമാലോകത്തെ പ്രമുഖരുടെ അടക്കം പല മാന്യ വ്യക്തികളുടെയും ഉള്ളു തുറന്നു കാട്ടുന്നതാണ് മീ ടൂ ചലഞ്ച്. നായികമാർക്ക് സിനിമയ്ക്ക് അകത്ത് നിന്നും, പുറത്തുനിന്നും ലൈം ഗി ക ചൂഷണങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് തെലുങ്ക് നടിയും പ്രശസ്ത മോഡലുമായ സാക്ഷി ചൗധരി നടത്തിയ വെളിപ്പെടുത്തൽ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ്.

തന്റെ ട്വിറ്ററിലൂടെ ആണ് സാക്ഷി ചൗധരിയുടെ വെളിപ്പെടത്തൽ ഉണ്ടായത്. വളരെ ഗ്ലാമറസ്സായ ഫോട്ടോഷൂട്ടുകളും വീഡിയോകളും സാക്ഷി ട്വിറ്ററിലൂടെ ഷെയർ ചെയ്യാറുണ്ട്. അത്തരമൊരു വീഡിയോ കണ്ട് ചില ഞരമ്പ് രോഗികൾ ഇൻബോക്സിൽ തനിക്ക് അ ശ്ലീ ല മായ സന്ദേശങ്ങളയച്ചു എന്നാണ് നടി പറഞ്ഞിരിക്കുന്നത്.

ഒരു രാത്രിയ്ക്ക് ഒരു കോടി രൂപ തരാം എന്ന് വരെ പറഞ്ഞിട്ടുണ്ടത്രെ. ഇവർ എത്ര വിഡ്ഢികളാണ് എന്ന് നോക്കു. ഞാനൊരു വിൽപന ചരക്കല്ല എന്നാണ് നടി പ്രതികരിച്ചിരിക്കുന്നത്. ഈ പറയുന്നവർ തന്റെ പുതിയ സിനിമ തിയേറ്ററിൽ പോയി കാണാനാണ് നടി ആവശ്യപ്പെട്ടിരിക്കുന്നത്.

മോഡലിങ്ങിലൂടെ തന്റെ കരിയർ ആരംഭിച്ച സാക്ഷി ചൗധരി, 2 പൊട്ടുഗഡു എന്ന തെലുങ്ക് സിനിമയിലൂടെ ആണ് അഭിനയരംഗത്ത് എത്തിയത്. ജെയിംസ് ബോണ്ട്, ഓക്സിജൻ എന്നീ ചിത്രങ്ങളിലൂടെയാണ് തെലുങ്ക് സിനിമാ ലോകത്ത് സാക്ഷി ചൗധരി ഏറെ ശ്രദ്ധ നേടുന്നത്.

ആയിരത്തിൽ ഇരുവർ എന്ന ചിത്രത്തിലൂടെ 2017 ൽ നടി തമിഴകത്തേക്കും എത്തി. സിനിയ്ക്ക് പിന്നാലെ നിരവധി സൗന്ദര്യ മൽസരങ്ങളിലും പങ്കെടുക്കുന്ന താരത്തിന് ഏറെ ആരാധകാറാണ് ഉള്ളത്.