അവൾ താടക നന്ദകുമാറിനെ അകത്തിട്ട പരാതിക്കാരിയെ കുറിച്ച് സൂരജ് പാലാക്കാരന്‍, കുട്ടികളേയും തന്നെയും ചതിച്ച് കടന്നു എന്ന് മുൻ ഭർത്താവും

sooraj palakkaran

ക്രൈം നന്ദകുമാറിനെതിരേ പരാതി നല്കിയ പരാതിക്കാരിയെ താടക എന്നും ഇവളേ സൂക്ഷിക്കണം എന്നും വിളിച്ച് പറഞ്ഞ് സൂരജ് പാലാക്കാരൻ. ഇടുക്കിയിൽ ഈ സ്ത്രീയുടെ മുൻ ഭർത്താവിന്റെ അടുത്ത് ചെന്നാണ്‌ സൂരജ് വീഡിയോ ചെയ്തിരിക്കുന്നത്. തന്നെയും 3 കുട്ടികളേയും തിരിഞ്ഞ് നോക്കാതെ ഇട്ടേച്ച് പോയവളാണ്‌ അവൾ എന്ന് ഭർത്താവും പറയുന്നു. അമ്മമാരും സ്ത്രീകളും ക്ഷമിക്കണം, നിങ്ങളുടെ വര്‍ഗത്തില്‍ ഇങ്ങനെയൊരു പര കൂത്തഅച്ചി ജനിച്ചതില്‍ നിങ്ങളോട് ഞാന്‍ തന്നെ ക്ഷമ ചോദിക്കുന്നു. പെണ്ണെന്നുള്ള പേര് ചാര്‍ത്തി നാണം കെട്ട നാറിയ സ്ത്രീ ഉള്ളതില്‍ ക്ഷമ ചോദിക്കുന്നു.

നന്ദകുമാറിന്റെ വിഷയം പ്രമുഖ മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടില്ല, ഇത്രയും മാനുപുലേറ്റഡായി ഒരാളെ കൊണ്ടെ അകത്തിട്ടിട്ടും ആരും പ്രതികരിച്ചി. പ്രിയ വനിതകളെ, അമ്മ മാരേ, സ്ത്രീ എന്ന വര്‍ഗത്തിന് തന്നെ അപമാനമാണ്  ഈ കൂത്ത അച്ചി മോള്‍. ഈ സ്ത്രീയെ സൂക്ഷിക്കുക. -സൂരജ് പാലാക്കാരന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈം നന്ദകുമാർ മന്ത്രി വീണാ ജോർജിന്റെ ഡ്യൂപ്പായി സെക്സ് വീഡിയോ ചെയ്യാൻ നിർബന്ധിച്ചു എന്നാണ്‌ ഈ മുൻ ജീവനക്കാരിയുടെ പരാതി

ക്രൈം നന്ദകുമാര്‍ അറസ്റ്റിലായത് മുന്‍ ജീവനക്കാരിയുടെ പരാതിയെ തുടര്‍ന്നാണ്. മന്ത്രി വീണ ജോര്‍ജിന്റെ ഡ്യൂപ്പ് ആകാന്‍ ക്രൈം നന്ദകുമാര്‍ പ്രേരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് മുന്‍ ജീവനക്കാരി പരാതി നല്‍കിയതോടെയാണ് അറസ്റ്റ് ഉണ്ടായത്. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് സൂരജ് പാലാക്കാരന്റെ ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. അടിമാലിയില്‍ ഒരു കുടുംബം നാമാവശേഷമാക്കിയ ശേഷമാണ് പരാതിക്കാരി കൊച്ചിയിലേക്ക് തള്ളി മറിയുന്നതെന്ന് സൂരജ് പാലാക്കാരന്‍ പറയുന്നു.അടിമാലിയിൽ ഭർത്താവും 3 കുട്ടികളും ഇവർക്ക് ഉണ്ടെന്നും തിരിഞ്ഞ് നോക്കുന്നില്ലെന്നും പറയുന്നു

ക്രൈം നന്ദകുമാര്‍ അകത്ത് പോയത് അദ്ദേഹത്തിന് ബോധമില്ലാത്തത് കൊണ്ട് തന്നെയാണ്. മുന്‍ ഭര്‍ത്താവ് ജിന്‍സും കുടുംബവുമായി സൂരജ് പാലാക്കാരന്‍ നടത്തിയ അഭിമുഖമാണിത്. പരാതിക്കാരിക്കും ജിന്‍സിനും മൂന്ന് മക്കളുണ്ട്. സീരിയല്‍ സിനിമ മോഹത്തിലാണ് കൊച്ചിയിലേക്ക് പോകുന്നത്. വിവാഹിതയായിരിക്കുമ്പോള്‍ തന്നെ പരാതിക്കാരിക്കും മറ്റ് സെറ്റപ്പുകള്‍ ഉണ്ടായിരുന്നു. ഒരാള്‍ ജീവനൊടുക്കിയിരുന്നു. ഒരു ലോഡ്ജില്‍ നിന്നും പരാതിക്കാരിയെയും കാമുകനെയും പിടികൂടിയിരുന്നു. ഇവര്‍ സെക്‌സ് റാക്കറ്റില്‍ പെട്ടിരുന്നു. പരാതിക്കാരിയെ തിരികെ കൊണ്ടുവന്നു. എന്നാല്‍ സിപിഎം നേതാവായ ശ്രീജിത്ത് യുവാവിനൊപ്പം പോകണം എന്നായിരുന്നു പരാതിക്കാരി
പറഞ്ഞതെന്നും ജിന്‍സ് പറയുന്നു. ക്രൈം നന്ദകുമാര്‍ അകത്ത് കിടക്കാനുള്ള കാരണവും ഈ കണക്ഷന്‍ ആയിരിക്കണം.

കാനഡയ്ക്ക് പോകണമെന്ന് പറഞ്ഞ് പരാതിക്കാരി ജിന്‍സിന്റെ അപ്പച്ചനെ കൊണ്ട് വീടും സ്ഥലവും ബാങ്കില്‍ പണയം വെപ്പിച്ച് മൂന്നര ലക്ഷം രൂപ ലോണ്‍ എടുപ്പിച്ചു. ഒടുവില്‍ പലിശയും പലിശയുടെ പലിശയും കൂടി വീട് ജപ്തിയായിരിക്കുകയാണ്. പരാതിക്കാരി പത്ത് പൈസ തിരിച്ചടച്ചിട്ടില്ല. ഒരു കഴിവേറിയുടെ മോള് കാരണം നശിച്ച് പോയ മനുഷ്യരാണ് ഇവര്‍. പെണ്ണ് പറഞ്ഞാല്‍ എന്തും വിശ്വസിക്കും, ഇവള്‍ എവിടെ ചെന്നാലും എസ്ടി വിഭാഗം എന്ന് പറഞ്ഞാണ് കേസ് കൊടുക്കും. പരാതിക്കാരി ക്രൈം നന്ദകുമാറിന്റെ ഓഫീസില്‍ വന്നത് പെണ്ണു കേസില്‍ പെടുത്താനായിരുന്നു.