രാഷ്ട്രപതിയെ അപമാനിച്ച് ജിഹാദി സ്ലീപ്പർ സെൽ,ദ്രൗപതി മർമുവിനുനേരെ ജിഹാദികളുടെ സൈബർ ആക്രമണം

തിരുവനന്തപുരം രാജ്യത്തെ പരമോന്നതയായ രാഷ്ട്രപതിയെ അപമാനിച്ച് ജിഹാദി സ്ലീപ്പർ സെൽ. രാഷ്ട്രപതി ദ്രൗപതി മർമുവിനെ വ്യക്തിപരമായി അപമാനിക്കുന്നതും ആക്ഷേപിക്കുന്നതുമാണ് സാമൂഹ്യ മാധ്യമത്തിൽ വന്നിരിക്കുന്ന പോസ്റ്റ്. അനീഷ് അബ്ദുൾ കരീം എന്നയാളാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. പേരുകൊണ്ട് ഹിന്ദുവെന്നു തോന്നാമെങ്കിലും ഇയാൾ ജിഹാദി സ്ലീപ്പർ സെൽ അംഗമെന്നാണ് കരുതേണ്ടത്.

ഈ പോസ്റ്റിനെ പറ്റി ബി ജെ പി തങ്ങളുടെ ഗ്രൂപ്പിൽ പ്രതിഷേധക്കുറിപ്പോടെ അറിയിച്ചിരിക്കുകയാണ്. വൻ വേട്ടയാടലാണ് ജിഹാദികൾ കേരളത്തിലെത്തിയ രാഷ്ട്ര പതിക്കെതിരെ നടത്തിയിരിക്കുന്നത്. ഇയാൾ മാത്രമല്ല, ഒരു ജിഹാദി പട തന്നെ മാതാ അമൃതാനന്ദ മയിയുടെ ആശ്രമം സന്ദർശിച്ച രാഷ്ട്രപതിക്കെതിരെ സൈബർ ആക്രമണം നടത്തിയിരിക്കുകയാണ്. അബ്ദുൾ കരീം ഒമാനിലാണ് ജോലി നോക്കുന്നതെന്നാണ് പ്രൊഫൈലിൽ കൊടുത്തിട്ടുള്ള വിവരങ്ങൾ പറയുന്നത്. എരവങ്കര ഹൈ സ്കൂളിലും, പുനലൂർ പോളിയിലും പഠിച്ചിട്ടുണ്ടെന്നും പ്രൊഫൈലിൽ പറയുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർന്നതോടെ ഇയാൾ പ്രൊഫൈൽ ഹൈഡ് ചെയ്തിരിക്കുകയാണ്.

പോലീസ് നോക്ക് കുത്തി പോലെ നോക്കി നിൽക്കുകയാല്ലാതെ ഒരു നടപടികളും ഇതുവരെ എടുത്തിട്ടില്ല. ഇതിനെതിരെ ബി ജെ പി പങ്കുവെച്ചിരിക്കുന്ന പ്രതിഷേധം ഇങ്ങനെയാണ്. ‘ ഇന്ത്യൻ രാഷ്ട്രപതിയെയാണ് ദളിത് സ്ത്രീയെയാണ്, ഭാരതത്തിന്റെ അഭിമാനത്തെയാണ് പിണറായിയും റിയാസുമൊക്കെ സംരക്ഷിച്ച് കൂടെ നിർത്തുന്ന ജിഹാദികളിൽ ഒരുവനായ ഇവൻ അപമാനിച്ച് ആക്ഷേപിച്ചത്. പിണറായിയുടെ സംരക്ഷണത്തിൽ, പച്ച വെളിച്ചം പോലീസിന്റെ എന്തും ചെയ്യാം എന്ന് കരുതി ഒളിച്ചിരിക്കുന്ന ഇവനെയൊക്കെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് തീരൂ’