ന്യൂഡല്‍ഹി. ആറ് മാസത്തേക്ക് കൂടി നാഗാലാന്‍ഡിലെ അഫ്‌സ്പ നീട്ടി കേന്ദ്രസര്‍ക്കാര്‍. നാഗാലാന്‍ഡിലെ എട്ട് ജില്ലകളിലും അഞ്ച് ജില്ലകളിലെ 21 പോലീസ് സ്‌റ്റേഷന്‍ പരിധിയിലുമാണ് കേന്ദ്രം അഫ്‌സ്പ നീട്ടിയത്.
2024 സെപ്തംബര്‍ 30വരെയാണ് കാലാവധി. നാഗാലാന്‍ഡിലെ ക്രമസമാധാന നില അവലോകനം ചെയ്ത ശേഷം ദിമാപൂര്‍ നിയുലാന്‍ഡ്, ചുമൗകെദിമ, മോണ്‍, കിഫിര്‍, നോക്ലാക്, ഫെക്, പെരെന്‍ എന്നി ജില്ലകളിലാണ് അഫ്‌സ്പ നീട്ടിയത്.