പുതിയ മാര്‍ഗനിര്‍ദ്ദേശം,കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മുഖം കാണാം

തിരുവനന്തപുരം: കോവിഡ് 19 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ വീണ്ടും പുതുക്കി. കോവിഡ് ബാധിച്ച്‌ മരിക്കുന്ന വ്യക്തിയുടെ മുഖം ബന്ധുക്കള്‍ക്ക് കാണാന്‍ അനുമതി നല്‍കുന്നതാണ് പുതിയ നിര്‍ദ്ദേശം. മൃതദേഹത്തിന്‍റെ മുഖം വരുന്ന ഭാഗത്തെ കവറിന്‍റെ സിബ് തുറന്ന് അടുത്ത ബന്ധുക്കള്‍ക്ക് കാണാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അവസരമൊരുക്കും.

മാനദണ്ഡങ്ങള്‍ പാലിച്ച്‌ മതപരമായ ആചാരങ്ങളോടെ മൃതദേഹം സംസ്കരിക്കാന്‍ അനുവാദമുണ്ടെങ്കിലും മൃതദേഹത്തില്‍ സ്പര്‍ശിക്കാനോ ചുംബിക്കാനോ കെട്ടിപ്പിടിക്കാനോ കുളിപ്പിക്കാനോ അനുവാദമില്ല. സംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 20 തന്നെയായി തുടരും. പക്ഷേ, പങ്കെടുക്കുന്നവര്‍ നിശ്ചയമായും ആളകലം പാലിക്കണമെന്നും ആരോഗ്യവകുപ്പിന്‍റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് മൂലം മരിക്കുന്നയാളുകളുടെ സംസ്കാര ചടങ്ങുകള്‍ക്ക് അതത് സ്ഥലങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം.